തിരുവനന്തപുരം,മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത്ബന്ധുവിന്അനധികൃതമായിസര്ക്കാര്വകഭൂമിപതിച്ച്നല്കിഎന്നആരോപണത്തില്വിജിലന്സ്സംഘംപ്രതിപക്ഷനേതാവ്വിഎസ്അച്യുതാനന്ദന്റെമൊഴിയെടുത്തു. പ്രതിപക്ഷനേതാവിന്റെഔദ്യോഗികവസതിയായകന്റോണ്മെന്റ്ഹൗസില്എത്തിയാണ്വിജിലന്സ്ഡിവൈഎസ്പിവിജികുഞ്ഞന്റെനേതൃത്വത്തിലുള്ളഅന്വേഷണസംഘംമൊഴിയെടുത്തത്.
തന്റെ ബന്ധുവായവികെസോമന്കാസര്കോട്ഭൂമിനല്കിയത്യുഡി എഫ് സര്ക്കാരാണെന്ന്വി എസ് അന്വേഷണസംഘത്തിന്മൊഴിനല്കി. 1977ലെയുഡി എഫ് ഭരണകാലത്താണ്സോമന്ഭൂമിലഭിച്ചതെന്നുംവി എസ് പറഞ്ഞു. ഭൂമിനല്കുന്നതില്താന്ഇടപെട്ടെന്ന്വരുത്തിതീര്ത്ത്വിവാദംഉണ്ടാക്കാനാണ്ഇപ്പോഴത്തെശ്രമമെന്നുംഅദ്ദേഹംപറഞ്ഞു.
വി എസിന്റെപി എ സുരേഷ്അടക്കമുള്ളവരെനേരത്തെവിജിലന്സ്സംഘംചോദ്യംചെയ്തിരുന്നു.